ബഹമാസിലെ ഒരു കടൽത്തീരത്ത് 41 കിലോഗ്രാം ഭാരം വരുന്ന ടൈറ്റാനിയം ബോൾ കണ്ടെത്തി. ഇത് ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗമാകാമെന്ന് വിദഗ്ദ്ധർ കരുതുന്നു. ഫെബ്രുവരി 24 ന് കുടുംബത്തോടൊപ്പം ഹാർബർ ദ്വീപിൽ ആയിരുന്നപ്പോൾ മനോൻ ക്ലാർക്ക് എന്ന ബ്രിട്ടീഷ് യുവതിയാണ് റിഫ്ലെക്റ്റീവ് മെറ്റൽ ബോൾ കണ്ടെത്തിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ ടൈറ്റാനിയം ബോളിൽ റഷ്യൻ ഭാഷയിലുള്ള എഴുത്ത് കാണാൻ കഴിഞ്ഞിരുന്നു. 41 കിലോഗ്രാം ഭാരമുള്ള ഈ ടൈറ്റാനിയം ബോൾ 2018 -ൽ നിർമ്മിച്ചതാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. അതേസമയം ഒരു മുന്നറിയിപ്പുമില്ലാതെ ബഹമാസിൽ ഇത് എങ്ങനെ വീണതെന്ന് വ്യക്തമല്ല.
ചൈനയിൽ നിന്നുള്ള കടുത്ത മത്സരത്തിനെതിരെ യൂറോപ്യൻ യൂണിയന്റെ വ്യവസായങ്ങളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യൂറോപ്യൻ യൂണിയൻ 'മെയ്ഡ് ഇൻ യൂറോപ്പ്' പദ്ധതിക്കെതിരെ…
അതിജീവനത്തിന്റെ പെൺകരുത്തായി മാറിയ മലയാളികളുടെ മനസ്സ് കീഴടക്കിയ നായിക ഭാവന അയർലണ്ടിൽ എത്തുന്നു. പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന…
എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഉയിർ എന്ന് നാമകരണം ചെയ്തിരിക്കുന്നു.ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനവും, ഫസ്റ്റ് ലുക്കും ഏപ്രിൽ…
വള്ളംകളി പ്രേമികളുടെ ആർപ്പുവിളികളുടെ അകമ്പടിയോടെ “കേരള ഹൗസ് വള്ളംകളി”- നാലാമത് സീസൺ ഏപ്രിൽ 26, ഞായറാഴ്ച കാർലോയിൽ നടക്കും. Join…
മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക് ഒരുക്കുന്ന 'ഗാനാമൃതം- A CARNATIC HARMONY NIGHT' മെയ് 10ന് അരങ്ങേറും. അധ്യാപിക…
സി.വി.സാമുവേൽ(ഡിട്രോയ്റ്) അടുത്തിടെ എന്റെ കുട്ടികളിലൊരാൾ എന്നോട് ലളിതമായ ഒരു ചോദ്യം ചോദിച്ചു: ഡാഡിയുടെ കൗമാരകാലം എങ്ങനെയുള്ളതായിരുന്നു?" ആദ്യമൊക്കെ അതൊരു എളുപ്പമുള്ള…