മധ്യ റഷ്യൻ നഗരമായ കസാനിലെ ഒരു ഹൈസ്‌കൂളിൽ ചൊവ്വാഴ്ച ഉണ്ടായ വെടിവയ്പിൽ 13 പേർ മരിച്ചു. റഷ്യയുടെ റിപ്പബ്ലിക് ഓഫ് ടാറ്റർസ്താന്റെ തലസ്ഥാനമായ കസാനിലെ സ്‌കൂൾ നമ്പർ 175 ൽ രണ്ട് പേർ വെടിയുതിർത്തതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ആക്രമണകാരികളിൽ ഒരാളായ 17 വയസുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എന്നാൽ രണ്ടാമത്തെ അക്രമികൾ ഇപ്പോഴും സ്‌കൂൾ കെട്ടിടത്തിനുള്ളിൽ ഉണ്ടെന്നും ഇന്റർഫാക്‌സ് റിപ്പോർട്ട് ചെയ്തു. എട്ട് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും കൊല്ലപ്പെട്ടുവെന്നും സ്‌കൂളിന്റെ നാലാം നിലയിൽ നിന്ന് പോലീസ് മുദ്രവെച്ചതായും രണ്ടാമത്തെ ആക്രമണകാരിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
നിരവധി കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ ടാസ് അറിയിച്ചു. ടാറ്റർസ്ഥാൻ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ് സംഭവസ്ഥലത്തെത്തിയതായി ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…
പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” വേദിയിൽ Daily delight ഒരുക്കുന്ന…
കൊച്ചി: അപകീർത്തിപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ. കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായി…
ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള അയർലണ്ടിന്റെ പടിഞ്ഞാറൻ അറ്റ്ലാന്റിക് തീരവും സഞ്ചാരികളുടെ പ്രിയ വിനോദ കേന്ദ്രമാണ്. ഈ വേനലാവധി കുടുബത്തോടൊപ്പമോ…
ലോസ് ആഞ്ചലെസ്: അമേരിക്കയിലെ ലോസ് ആഞ്ചലെസിൽ മേയർ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടാൻ ഇന്ത്യൻ വംശജയും. 44കാരിയായ നിത്യ രാമൻ ആണ്…
തിരുവനന്തപുരം: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ഇനി മദ്യനിരോധനമില്ല. ദശാബ്ദങ്ങളായി നിലനിന്നിരുന്ന മദ്യനിരോധനം കേന്ദ്ര സർക്കാർ പിൻവലിച്ചു. ടൂറിസം മേഖലയ്ക്ക് വലിയ…