തിരുവനന്തപുരം : കേരളത്തിലെ പ്രധാനപ്പെട്ട ജില്ലകളിലെല്ലാം വരുംദിവസങ്ങളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി. കനത്ത മഞ്ഞിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണെന്ന് പ്രത്യേക നിർദ്ദേശം കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
ഇതേ തുടർന്ന് കേരളത്തിലെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ആലപ്പുഴ എറണാകുളം കോട്ടയം എന്നീ ജില്ലകൾ ഉൾപ്പെടാതെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ കോഴിക്കോട് വയനാട് പാലക്കാട് മലപ്പുറം ജില്ലകളിൽ വെള്ളിയാഴ്ച യല്ലോ അലർട്ടും പ്രത്യേക ജാഗ്രതാ നിർദേശവും നൽകി. കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴാനും മറ്റ് യാത്രാ തടസ്സങ്ങളും മണ്ണിടിച്ചൽ മുതലായവ ഉണ്ടാവാനുള്ള സാധ്യത രണ്ടു മൂന്നു ദിവസത്തിൽ കൂടുതൽ ഉണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
കേരളത്തിൻറെ വടക്കൻ ജില്ലകൾ പങ്കിടുന്ന മലയോര പ്രദേശങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ജാഗ്രത നിർദ്ദേശം ഉണ്ട് ഉണ്ട് മണ്ണിടിച്ചിൽ ചെറിയ രീതിയിലുള്ള ഉള്ള ഉരുള്പൊട്ടലിനു സാധ്യതകൾ തള്ളിക്കളയാനാവില്ല.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…