കോഴിക്കോട്: പൊതുമരാമത്ത് റോഡിലുള്ള മുഴുവന്‍ അനധികൃത പരസ്യബോര്‍ഡുകളുടെയും എണ്ണമെടുത്ത് അവ നീക്കംചെയ്യണമെന്ന മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശത്തിനെതിരെ വിമർശനം ശക്തമാക്കി സിപിഎം ജില്ലാനേതൃത്വം. മന്ത്രിയുടെ ഈ തീരുമാനം കോര്‍പറേഷന്റെ അധികാര പരിധിയില്‍ കൈകടത്തലാണെന്ന് സിപിഎം ജില്ലാനേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു.
സിപിഎം ജില്ലാനേതാക്കളില്‍ ചിലരുമായി ഏറെ അടുപ്പമുള്ളവര്‍ക്കാണ് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ പരസ്യബോര്‍ഡുകള്‍ക്കുള്ള കരാര്‍ നല്‍കുന്നതെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു. അത്തരത്തിലൊരു കമ്പനി നിര്‍മിച്ച മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം ഓവുചാല്‍ നിര്‍മാണത്തിന് തടസമുണ്ടെന്ന പരാതി മുന്‍നിര്‍ത്തി പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ പാര്‍ട്ടിയിലെ മുതിര്‍ന്നനേതാവുമായി അടുപ്പമുള്ള പരസ്യകമ്പനി ഉടമയെ ലക്ഷ്യംവച്ചാണ് ഈ നീക്കമെന്ന് വ്യക്തമായിരുന്നു.
ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ…
ഷാനൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ കൈയിലുള്ള ബാഗേജിൽ ദ്രാവകങ്ങൾ, എയറോസോളുകൾ, ജെല്ലുകൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള 100 മില്ലിലിറ്റർ നിയന്ത്രണം നീക്കി. പുതിയ…
അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ആഘോഷങ്ങൾക്ക് പുതിയ ആവേശം പകരാൻ ‘അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ’ ഒരുങ്ങുന്നു. സെപ്റ്റംബർ 26ന്…
സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…
അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…