തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള തിരുവനന്തപുരം പിരപ്പൻകോട് രാജ്യാന്തര നീന്തൽ പരിശീലന കേന്ദ്രത്തിൽ റാഗിങ് എന്ന് ആരോപണം. റാഗിങ്ങിനെ തുടർന്ന് ഹോസ്റ്റലിൽ കുഴഞ്ഞുവീണ ഏഴാം ക്ലാസ് വിദ്യാർഥിനി പഠനം ഉപേക്ഷിച്ചു. പരാതിയുമായി അധികാരികളെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് വിദ്യാർഥിനിയുടെ അമ്മ പറഞ്ഞു.
ഹോസ്റ്റലിൽ നടക്കുന്ന മറ്റ് ചില കാര്യങ്ങളും മകൾ അറിയിച്ചിരുന്നുവെന്നും ഇത് മനസിലാക്കിയ വിദ്യാർഥികളും ഹോസ്റ്റൽ വാർഡനും മകളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു. സീനിയർ വിദ്യാർഥികൾ നിർബന്ധിച്ച് മൊബൈൽ കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റലിൽ വച്ച് കുട്ടി കുഴഞ്ഞുവീണത്. തുടർന്ന് കന്യാകുളങ്ങര സർക്കാർ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നൽകി. സീനിയർ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ തയാറാകാത്ത അധികൃതർക്കെതിരെ സംസ്ഥാന സ്പോർട്സ് കൗൺസിലിന് പരാതി നൽകുമെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…