റിയാദ്: കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ പരിശോധനയ്ക്കായി സൗദി അറേബ്യയില്‍ പ്രത്യേക ആശുപത്രികള്‍ തുടങ്ങുന്നു. ടാറ്റാമന്‍ എന്ന പേരിലാണ് ക്ലിനിക്കുകള്‍ തുടങ്ങുന്നത്. സൗദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മുഴുവന്‍ സമയവും ഈ ആശുപത്രികള്‍ പ്രവര്‍ത്തിക്കും. സൗദി പൗരന്‍മാര്‍ക്കു പുറമെ രാജ്യത്തെ വിദേശികള്‍ക്കും ഈ ആശുപത്രി സൗകര്യം ലഭ്യമാവും. ഇതിന് നേരത്തെ ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. കൊവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ച മക്കയില്‍ നിലവില്‍ ഇത്തരത്തില്‍ അഞ്ച് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യമൊട്ടാകെ ഇത്തരത്തില്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. 98,868 പേര്‍ക്കാണ് സൗദി അറേബ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 71,791 പേര്‍ രോഗവിമുക്തി നേടുകയും 676 പേര്‍ മരണപ്പെടുകയും ചെയ്തു.
ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും…
യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…
ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച…
കോർക്കിലെ ലൈറ്റ് റെയിൽ സർവീസിന്റെ റൂട്ട് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (TII) വെളിപ്പെടുത്തി. നഗരത്തിന്റെ പടിഞ്ഞാറുള്ള ബാലിൻകോളിഗിൽ നിന്ന് കിഴക്കുള്ള…