പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ മാഴ്‌സെ ടീം നായകന്‍ ദിമിത്രി പയറ്റിനെതിരേ ആരാധകന്റെ ആക്രമണം. ലിയോണിന്റെ ഹോം ഗ്രൗണ്ടില്‍ വച്ചു നടന്ന മാഴ്‌സെ-ഒളിമ്പിക് ലിയോണ്‍ മത്സരത്തിനിടെയാണ് പയറ്റിനെ ആരാധകരിലൊരാള്‍ ആക്രമിച്ചത്. മത്സരം തുടങ്ങി അഞ്ചാം മിനിട്ടിലാണ് സംഭവം അരങ്ങേറിയത്. വെള്ളക്കുപ്പിയെറിഞ്ഞെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാഴ്‌സെയ്ക്ക് വേണ്ടി കളിച്ചുകൊണ്ടിരുന്ന പയറ്റിനെ ലക്ഷ്യമാക്കി ആരാധകരിലൊരാള്‍ വെള്ളക്കുപ്പിയെറിഞ്ഞു. കുപ്പി പയറ്റിന്റെ തലയില്‍ കൊണ്ടു. കോര്‍ണര്‍ കിക്ക് എടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ പയറ്റ് ഉടന്‍ തന്നെ വൈദ്യസഹായം തേടി. ചെവിയ്ക്കും തലയ്ക്കും ചെറുതായി പരിക്കേറ്റ പയറ്റ് ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ടു. പിന്നാലെ മാഴ്‌സെ താരങ്ങളും പരിശീലകനും മത്സരം ബഹിഷ്‌കരിച്ചുകൊണ്ട് ഗ്രൗണ്ടിലെത്തി. വൈകാതെ അധികൃതര്‍ മത്സരം റദ്ദാക്കി.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…