ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയുടെ ആഗോളതലത്തിലെ ഏറ്റക്കുറച്ചലുകള്‍ ഏറ്റവും അധികം ബാധിക്കുന്ന് ഇപ്പോള്‍ പാചകവാതത്തിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 100 രൂപയാണ് പാചകവാതകത്തിന് കൂടിയിരിക്കുന്നത്. ഇതോടൊപ്പം പെട്രോള്‍ ഡീസല്‍ എന്നിവയുടെ വിലയും ദിനംപ്രതി കുതിച്ചുയരുന്നത് വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി. വില 50 രൂപയും വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയും വര്‍ധിച്ചു. ഇപ്പോള്‍ കൊച്ചിയിലെ പാചകതവാതക വില 701 രൂപയായി.
എന്നാല്‍ ഇപ്പോള്‍ കോവിഡ് വന്ന പശ്ചാത്തലമായതില്‍ മാസങ്ങളോളമായി സബ്‌സിഡി സര്‍ക്കാര്‍ അനുവദിക്കാത്തതും സാധാരണക്കാരെ വല്ലാതെ അലട്ടുന്നുണ്ട്. ബീഹാറിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതും പ്രെട്രോളിനും ഡീസലിനും വില കുത്തനെ ഉയര്‍ന്നു. അന്താരാഷ്ട്ര ക്രൂഡോയിലിന്റെ വില കൂടിയെന്നാണ് അധികാരികള്‍ വ്യക്തമാക്കുന്നത് എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് അസംസ്‌കൃത എണ്ണയുടെ ആഗോളതലത്തിലെ വില വെറും മൂന്നു ഡോളര്‍ മാത്രമാണ് വര്‍ദ്ധിച്ചത്.
ഡബ്ലിനിൽ മദ്യപിച്ച് വാഹനമോടിച്ചതിന് സംശയിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ടിഡി മാൽക്കം ബൈർൺ പാർട്ടിയെ അറിയിച്ചതായി Fianna Fáil സ്ഥിരീകരിച്ചു.…
ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…
വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർ.…
ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…