കോവിഡ് രോഗികൾക്കായി ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മരുന്നാണ് ആയുഷ് 64 എന്ന മരുന്ന്. എന്നാൽ അത് കേരളത്തിൽ വിതരണം നടത്താൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ മരുന്നിന്റെ പ്രത്യേകത എന്തെന്നാൽ കോവിഡ് രോഗികൾക്ക് ഇത് കൊടുത്താൽ അവർ കോവിഡ് വന്നത് മൂലം അനുഭവിക്കുന്ന ശാരീരികമായിട്ടുള്ള പ്രശ്നങ്ങൾ കുറക്കാൻ സാധിക്കും.
അതേസമയം ഈ മരുന്ന് വിതരണം ചെയ്യാൻ കേന്ദ്രം സേവാഭാരതി പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പിന്നീട് സേവാഭാരതി പ്രവർത്തകർക്ക് ഔദ്യോഗികമായി ഈ മരുന്ന് കോവിഡ് രോഗികൾക്ക് എത്തിച്ചു കൊടുക്കാമെന്ന് പറഞ്ഞു കണ്ണൂരിലെ കളക്ടർ ഒരു ഉത്തരവിറക്കി. എന്നാൽ ആ റിപ്പോർട്ട് പിന്നീട് പിൻവലിച്ചു.
അതേസമയം ഹോമിയോ മരുന്ന് കോവിഡ് ചികിത്സക്ക് കോവിഡ് രോഗികൾക്ക് ഉപയോഗിക്കാം എന്ന് കേരള ഹൈക്കോടതി ഉത്തരവിറക്കി. ഹൈകോടതി വിധി ഇങ്ങനെയാണ്: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശ്ശങ്ങളും സുപ്രീം കോടതി ഉത്തരവനുസരിച് ഹോമിയോ ഡോക്ടർമാർ കോവിഡ് പ്രതിരോധ ചികിത്സ നടത്തുന്നത് തടയരുത്.
തിരുവനന്തപുരം സ്വദേശി ഡോക്ടർ ജയപ്രസാദ് കർണകാരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി വന്നത്.
ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…
പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…
അയർലൻഡിൽ വീണ്ടും ‘വളരെ ചൂടേറിയ’ കാലാവസ്ഥയ്ക്ക് സാധ്യത. ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന്…
വർക്ക് ഫ്രം ഹോം നയം പാലിക്കാത്ത ജീവനക്കാരുടെ പട്ടിക മുതിർന്ന മാനേജർമാർക്ക് കൈമാറി അയർലണ്ടിലെ സെൻട്രൽ ബാങ്ക്. ഹൈബ്രിഡ് ജോലി…
കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവന്മാരുടെ സംഘം .... അവരോടാണു യുദ്ധം...ചോര വീഴ്ത്താതെ,ചോര കൊടുക്കാതെ തീർക്കാൻ പറ്റും... എന്നുറപ്പില്ലാത്ത കളി...രഞ്ജിത്ത് സംവിധാനം ചെയ്യുന്ന…
ഡൽഹി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ…