ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഓസ്‌ട്രേലിയൻ പൗരന്മാർക്ക് അഞ്ച് വർഷം വരെ തടവും പിഴയും നേരിടേണ്ടിവരുമെന്ന് സർക്കാർ താൽക്കാലികമായി നിയമവിരുദ്ധമാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ദേശീയ മന്ത്രിസഭായോഗ യോഗത്തിന് ശേഷം പ്രഖ്യാപിച്ച തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
“ഇന്ത്യയിൽ അണുബാധയുണ്ടായ ഓസ്‌ട്രേലിയയിലെ ക്വാറന്റൈനിലിലുള്ള വിദേശ യാത്രക്കാരുടെ അനുപാതത്തെ അടിസ്ഥാനമാക്കിയാണ് പുതിയ നിയമം” എന്ന് രാജ്യത്തെ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനിടയിൽ കഴിഞ്ഞ ആഴ്ച മെയ് 15 വരെ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള എല്ലാ വിമാന സർവീസുകളും ഓസ്‌ട്രേലിയ നിരോധിരുന്നു.രണ്ടാഴ്ച ഇന്ത്യയിൽ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കും. നിയമം ലംഘിക്കുന്ന പൗരൻമാരെ 5 വർഷം ജയിലിൽ അടയ്ക്കുമെന്നാണ് ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
ബയോസെക്യൂരിറ്റി ആക്റ്റ്, 2015 പ്രകാരം അടിയന്തര തീരുമാനം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 300 പെനാൽറ്റി യൂണിറ്റുകൾ, അഞ്ച് വർഷം തടവ് അല്ലെങ്കിൽ രണ്ടും സിവിൽ പിഴ ഈടാക്കുമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. തീരുമാനം മെയ് 15 ന് വീണ്ടും അവലോകനം ചെയ്യും.
ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…
അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനവുമായി മലയാളികൾ നേതൃത്വം നൽകുന്ന ‘Hope Driving Academy’ ഗാൽവേയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഡ്രൈവിംഗ്…
ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…
പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…
അയർലൻഡിൽ വീണ്ടും ‘വളരെ ചൂടേറിയ’ കാലാവസ്ഥയ്ക്ക് സാധ്യത. ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന്…
വർക്ക് ഫ്രം ഹോം നയം പാലിക്കാത്ത ജീവനക്കാരുടെ പട്ടിക മുതിർന്ന മാനേജർമാർക്ക് കൈമാറി അയർലണ്ടിലെ സെൻട്രൽ ബാങ്ക്. ഹൈബ്രിഡ് ജോലി…