തിരുവനന്തപുരം: ഇലക്ഷന്‍ കഴിയുന്നതോടെ പുതിയ ഭരണ സമിതികള്‍ രൂപപ്പെടുകയാണ് കേരളത്തിലെ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാം അടുത്ത അഞ്ചു വര്‍ഷക്കാലം ഭരിക്കുന്നതിനായി, വികസനങ്ങള്‍ക്ക് മാത്രമായി ഒരു കോടി രൂപ ലഭിക്കുമെന്ന് ഉറപ്പായി. കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതികളിലെ വിവിധ പണവും അതോടൊപ്പം സ്ഥാപനങ്ങളിലെ നിലവിലുള്ള വരുമാനവും മുന്‍നിരത്തിയാണ് ഈ വലിയ തുക ലഭ്യമാവുന്നത്.
ഇതെക്കൂടാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം ശുപാര്‍ശ ചെയ്യുന്നത് സംസ്ഥാന ധനകാര്യ കമ്മീഷനാണ്. അടുത്ത അഞ്ചു വര്‍ഷക്കാലം എല്ലാ വര്‍ഷവും ഈ വിഹിതം വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇത് പ്രാബല്ല്യത്തില്‍ വരുന്നതോടെ കേരള സര്‍ക്കാരിന്റെ വിഹിതമായി മാത്രം അടുത്ത അഞ്ചു വര്‍ഷക്കാലത്തേക്ക് 80,000 കോടി രൂപ വരെ ലഭ്യമാവുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതെക്കൂടാതെ കേന്ദ്രം ആവിക്കരിച്ച പദ്ധതികളുടെ നടത്തിപ്പിനായുള്ള 20 കോടി വേറെയും ലഭിച്ചേക്കും.
സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ പദ്ധതി വിഹിതത്തിന്റെ 25 ശതമാണ് നിലവിലുള്ള തദ്ദേശീയ ഭരണ സ്ഥാപനങ്ങള്‍ക്കായി നല്‍കുന്നത്. ഇത് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നത് പൊതുജനങ്ങക്ക് മാത്രമായിരിക്കും.
സാമ്പത്തിക ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇനി ചാറ്റ്ബോട്ടിന് പകരം ഒരു മനുഷ്യ പ്രതിനിധിയുമായി നേരിട്ട് സംസാരിക്കാൻ നിയമപരമായ അവകാശം…
റോം: മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍…
പഴയ പെട്രോൾ, ഡീസൽ കാറുകൾ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രോത്സാഹനം നൽകുന്നതിനായി അയർലൻഡ് സർക്കാർ പ്രഖ്യാപിച്ച ICE2EV പൈലറ്റ്…
ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ കനത്ത ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്. 80 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ താപനില ഏറ്റവും…
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്കായി (OCI കാർഡ് ഉടമകൾ) വലിയ ആശ്വാസ വാർത്തയുമായി ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ. നിലവിലുള്ള…
അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ട ഒരു വീട്. വീട്ടിലേക്കു നീളുന്ന വഴിയിൽ കൗതുകമുള്ള ഒരു വെളുത്ത നായ. ഒരു വിൽച്ചെയറിൽ…