കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവതിയെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും താമസക്കരുടെ സുരക്ഷയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നുമുള്ള അടിസ്ഥാനത്തില്‍ റിസോര്‍ട്ട് അടച്ചു പൂട്ടി. സംഭവസ്ഥലവും കാര്യങ്ങളും കളക്ടര്‍ സമഗ്രമായി അന്വേഷണം നടത്തുകയാണ്. റിസോര്‍ട്ടിന്റെ സുരക്ഷാ വീഴ്ചയെക്കുറിച്ചും ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി.
ഇതിനിടെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഇതില്‍ ടെന്റുകളുടെ നിര്‍മ്മാണത്തിനും ഉപയോഗത്തിനും പഞ്ചായത്തില്‍ നിന്നും അനുമതി തേടിയിരുന്നില്ല. വനാതിര്‍ത്തിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ടെന്റുകള്‍ നിര്‍മ്മിച്ചതെന്ന് വനപാലകരും കണ്ടെത്തി.
ഇതെ തുടര്‍ന്ന് വയനാട്ടില്‍ ഇത്തരത്തില്‍ കാട്ടിനുള്ളില്‍ നിര്‍മ്മിച്ചിട്ടുള്ള റിസോര്‍ട്ടുകളുടെ സുരക്ഷ, മറ്റു നിയമങ്ങള്‍ എന്നിവ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ശക്തമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഡബ്ലിനിലെ Killiney ഹില്ലിൽ പടർന്ന തീപിടുത്തം നിയന്ത്രണ വിധേയമായില്ല. പ്രദേശത്ത് സന്ദർശനം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. Dun Laoghaire Fire ഫയർ…
കണ്ടിന്യൂയിംഗ് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകാത്ത 675,000 പേർക്കുള്ള €140 ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് താൽക്കാലികമായി നിർത്തിവയ്ക്കും. വർഷം മുഴുവനും ചൈൽഡ്…
ക്രാന്തിയുടെ ഈ വർഷത്തെ മെയ്ദിനാഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്ന് വൈകിട്ട് വാട്ടർഫോർഡ് മുൺകൊയിനിലുള്ള എലൈറ്റ് ഹാളിൽ വച്ചാണ് മെയ്ദിനാഘോഷം…
നിഹാൽ സാദിഖും, ഹനാൻ ഷായും പുതിയ തലമുറക്കാരുടെ ഹരം പകരുന്ന ഗായകരാണ്. നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇവർക്ക് പ്രേഷകരുടെ ഇടയിൽ വലിയ…
ടെക്സസ്: ടെക്സസിൽ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുൻ ഫെഡെക്സ് ഡ്രൈവർ ടാനർ ഹോണർക്ക് (34) കോടതി വധശിക്ഷ…
ഡബ്ലിൻ: സഭയുടെ മതാന്തര സംവാദത്തിനായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റും സീറോ മലബാർ സഭയുടെ അഭിമാനവുമായ കർദ്ദിനാൾ മാർ ജോർജ് ജേക്കബ്…