ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നിട്ടിയതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ രാജ്യത്തെ ഒരു സംസ്ഥാനത്തിനും കേന്ദ്രത്തിനോട് ആലോചിക്കാതെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്നും കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. അതേസമയം പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളില്‍ ഓഫീസുകളുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും കേന്ദ്രം പ്രഖ്യാപിച്ചു.
ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം കൂടുതല്‍ ആശങ്ക ഉണര്‍ത്തുന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നും കേന്ദ്രം പറഞ്ഞു. ഇപ്പോഴിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജനവരി 31 വരെ പ്രാബല്ല്യത്തിലുണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തി. ലോകത്ത് ഇപ്പോള്‍ രണ്ട് കോടി ഇരുപത് ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. രോഗബാധിതരുടെ ആദ്യ മൂന്ന് രാജ്യങ്ങളില്‍ അമേരിക്ക, ഇന്ത്യ, ബ്രസിന്‍ എന്നിവയാണ്.
ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…