അലഹബാദ് : വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രമായി ചിലർ തങ്ങളുടെ പങ്കാളിയുടെ മതത്തിലേക്ക് മാറുന്നത് അം ഗീകരിക്കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി വിലയിരുത്തി. ഇത്തരത്തിൽ മതം മാറ്റം നടത്തി ദമ്പതികൾ പോലീസ് സംരക്ഷണം തേടി കോടതിയിൽ സമർപ്പിച്ച ഹർജിമേലാണ് കോടതി ഇത്തരത്തിലൊരു ഉത്തരവ് പ്രകടിപ്പിച്ചത്.
കഴിഞ്ഞയാഴ്ച ഹിന്ദു മതത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിക്കുന്നതിനായി മുസ്ലിം മതത്തിൽപ്പെട്ട യുവതി മതം മാറിയിരുന്നു. തുടർന്ന് ഇവർക്ക് സാമുദായിക പരമായി പല സംഘർഷങ്ങൾ നേരിടേണ്ടി വരുന്നതിനാൽ പോലീസ് സംരക്ഷണം വേണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ അവർ നൽകിയ ഹർജിയിൽ മേൽ ആണ് ഹൈക്കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ഹൈക്കോടതിയുടെ വിലയിരുത്തൽ പ്രകാരം മതത്തെ ഗഹനമായി പഠിച്ചിട്ടും ആചാരാനുഷ്ഠാനങ്ങളെ തിരിച്ചറിഞ്ഞിട്ടും അല്ല ഒരു വ്യക്തി മറ്റൊരു മതത്തിലേക്ക് മാറുന്നത്. വെറും വിവാഹം എന്നുള്ള ഒരു കാര്യത്തിന് വേണ്ടി മാത്രമാണെന്ന് നിലനിൽക്കുന്നതിനാൽ ഇതൊരു അടിസ്ഥാനപരമായ മാറ്റമല്ല മറിച്ച് താൽക്കാലികമായ ആവശ്യത്തിനു വേണ്ടിയുള്ള മതംമാറ്റം മാത്രമാണെന്നും അതുകൊണ്ട് തന്നെ ഇത്തരം മതം മാറ്റത്തെ അംഗീകരിക്കാൻ സാധ്യമല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ .
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…