അലഹബാദ് : വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രമായി ചിലർ തങ്ങളുടെ പങ്കാളിയുടെ മതത്തിലേക്ക് മാറുന്നത് അം ഗീകരിക്കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി വിലയിരുത്തി. ഇത്തരത്തിൽ മതം മാറ്റം നടത്തി ദമ്പതികൾ പോലീസ് സംരക്ഷണം തേടി കോടതിയിൽ സമർപ്പിച്ച ഹർജിമേലാണ് കോടതി ഇത്തരത്തിലൊരു ഉത്തരവ് പ്രകടിപ്പിച്ചത്.
കഴിഞ്ഞയാഴ്ച ഹിന്ദു മതത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിക്കുന്നതിനായി മുസ്ലിം മതത്തിൽപ്പെട്ട യുവതി മതം മാറിയിരുന്നു. തുടർന്ന് ഇവർക്ക് സാമുദായിക പരമായി പല സംഘർഷങ്ങൾ നേരിടേണ്ടി വരുന്നതിനാൽ പോലീസ് സംരക്ഷണം വേണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ അവർ നൽകിയ ഹർജിയിൽ മേൽ ആണ് ഹൈക്കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ഹൈക്കോടതിയുടെ വിലയിരുത്തൽ പ്രകാരം മതത്തെ ഗഹനമായി പഠിച്ചിട്ടും ആചാരാനുഷ്ഠാനങ്ങളെ തിരിച്ചറിഞ്ഞിട്ടും അല്ല ഒരു വ്യക്തി മറ്റൊരു മതത്തിലേക്ക് മാറുന്നത്. വെറും വിവാഹം എന്നുള്ള ഒരു കാര്യത്തിന് വേണ്ടി മാത്രമാണെന്ന് നിലനിൽക്കുന്നതിനാൽ ഇതൊരു അടിസ്ഥാനപരമായ മാറ്റമല്ല മറിച്ച് താൽക്കാലികമായ ആവശ്യത്തിനു വേണ്ടിയുള്ള മതംമാറ്റം മാത്രമാണെന്നും അതുകൊണ്ട് തന്നെ ഇത്തരം മതം മാറ്റത്തെ അംഗീകരിക്കാൻ സാധ്യമല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ .
ചന്ദ്ര കൊടുങ്കാറ്റിനെ തുടർന്ന് കൂടുതൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്. രാവിലെ…
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.…
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…