തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ലോകപ്രസിദ്ധമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ദര്‍ശനത്തിനായി തുറന്നുകൊടുത്തിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു അവിടെ ദര്‍ശനം നല്‍കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ദര്‍ശനം താല്കാലികമായി നിര്‍ത്തിവച്ചു.
അമ്പലത്തിലെ മുഖ്യപൂജാരിയായ പെരിയനമ്പിയ്ക്ക് കോവിഡ് വന്നതിനാല്‍ നിത്യപൂജകള്‍ മുടങ്ങാതിരിക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ ശതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി മുഖ്യപൂജ കര്‍മ്മങ്ങള്‍ ഏറ്റെടുത്തു. പരിമിതമായി ജോലിക്കാരെ ഉപയോഗിച്ച് പൂജാദികര്‍മ്മങ്ങള്‍ തുടരുവാനാണ് ദേവസ്വത്തിന്റ തീരുമാനം.
ലോകത്തു തന്നെ അറിയപ്പെടുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ലോകത്ത് സമീപകാലത്ത് സമ്പന്നമായ ആരാധാനാലയങ്ങളുടെ പട്ടികയിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഇടം നേടി. ഇപ്പോഴും തുറക്കപ്പെടാത്ത അറകള്‍ ക്ഷേത്രത്തിനകത്ത് ഉണ്ടെന്നാണ് നിഗമനം.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…