ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലി ഏറെ നാളുകളായി പലവിധ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ അമിത് ഷാ രജനകീകാന്തുാമായി മുഖാമുഖത്തിന് ശ്രമിച്ചതും വലിയ വാര്‍ത്തകളായി മാറിയ സാഹചര്യത്തില്‍ ഇന്ന് കാലത്ത് രജനി മക്കള്‍ മണ്ഡലത്തിന്റെ യോഗം രജീനികാന്ത് വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ഈ യോഗ തീരുമാനം വളരെ സുപ്രധാനമാണ്. നാളെ ഇതെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷണം നടത്തുന്നവര്‍ പറഞ്ഞിരിക്കുന്നത്. പാര്‍ടി പ്രഖ്യാപിക്കണമൊ വേണ്ടയോ എന്ന കാര്യത്തില്‍ ഈ യോഗത്തില്‍ രജനികാന്ത് തിരുമാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നാളെ കാലത്ത് 10 മണിക്ക് കോടമ്പാക്കത്തെ രജനീകാന്തിന്റെ തന്നെ ഉടമസ്ഥതയിലുളള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ രാവിലെ 10 മണിക്കായിരിക്കും യോഗം ആരംഭിക്കുക. രജനി മക്കള്‍ മണ്ഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ എല്ലാം തന്നെ യോഗത്തില്‍ പങ്കെടുക്കും. എല്ലാ നേതാക്കള്‍ക്കാമാരുമായി നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായുന്ന രീതിയിലുള്ള സമ്മേളനമാണ് നടക്കുന്നത്. ഇപ്പോള്‍ അവര്‍ക്കെല്ലാം 10 മണിക്ക് എത്തണം എന്ന അറിയിപ്പ് മാത്രമാണ് നല്‍കിയിരിക്കുന്നത്.
അതേസമയം കോവിഡ് കാലഘട്ടമായതിനാല്‍ രാജനികാന്ത് യാതൊരു വിധത്തിലുള്ള പബ്ലിക് ഇന്ററാക്ഷന്‍സ് വരുന്ന സംഗതികളും അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇത്രയധികം ആളുകളെ വിളിച്ച് ചേര്‍ത്ത് യോഗം കൂടുന്നത് ഇത്രയധികം പ്രധാന്യം ഇതിനുള്ളതുകൊണ്ട് മാത്രമാണെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ തൊഴിലില്ലാത്തവരുടെ എണ്ണം 17,600 വർദ്ധിച്ച്, 141,800 ആയി. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 4.9% ആയി…
ഫുകേത്: വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി വെട്ടിക്കുറച്ചു.…
അയർലണ്ടിലെ ഭരണകക്ഷിയായ Fianna Fáil ന്റെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മലയാളിയായ എം.ബി. മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാലാ…
മെറ്റ തങ്ങളുടെ ഐറിഷ് ജീവനക്കാരുടെ 20 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിടുന്നു. പിരിച്ചുവിടൽ സംബന്ധിച്ച് മെറ്റ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.…
നവനെ ഡബ്ലിനുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ ലൈനിന്റെ പദ്ധതികളുടെ ഭാഗമായി മീത്തിൽ നാല് പുതിയ ട്രെയിൻ സ്റ്റേഷനുകൾ നിർമ്മിക്കും.റെയിൽ ശൃംഖലയിൽ…
തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സിൽവർ ലൈൻ…