വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളും മരണങ്ങളും കാരണം ആശുപത്രികൾ അമിതമായി കിടക്കുന്നതിനാൽ ആംബുലൻസ് കണ്ടെത്താനായില്ല, ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ ശ്മശാനത്തിലേക്ക് ഒരു സ്ത്രീയുടെ മൃതദേഹം ബൈക്കിൽ കൊണ്ട് പോകുന്ന കുടുംബം.
അമ്പതുകാരിയായ സ്ത്രീയെ തിങ്കളാഴ്ച കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ പെട്ടെന്ന് തന്നെ ആരോഗ്യനില വഷളാവുകയും അവർ മരിക്കുകയും ചെയ്തു. പിന്നീട് പരിശോധനാഫലം വന്നപ്പോഴാണ് കൊവിഡായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നത്.
മക്കള്‍ ആംബുലന്‍സിനായി നിരവധി പേരെ സമീപിച്ചെങ്കിലും ആരും തയ്യാറാകുന്നില്ലായിരുന്നു. തുടർന്ന് സംസ്‌കരിക്കുന്നതിനായി യുവതിയുടെ മകനും മരുമകനും മൃതദേഹം ബൈക്കിൽ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.